ന്യൂദല്‍ഹി: വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടമായി മെയ് 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കോവിഡിനെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. 31 രാജ്യങ്ങളിലുള്ളവരെ . 149 വിമാനങ്ങളിലായാണ് ഇന്ത്യയിൽ എത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
6,037 പേർക്കാണ് ഇതോടെ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇതിനായി ഉപയോഗപെടുത്തും. മെയ് അഞ്ചിന് ആണ് വന്ദേ ഭാരത് മിഷന്റെആദ്യ ഘട്ടം ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് മെയ് 16 നും 25നും ഇടയിലായി ഇന്ത്യയില്‍ എത്തുക. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കുള്ളതാണ്.
നിലവിൽ നിരവധി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളിൽ മരിച്ചു വീഴുന്നത്

