Kerala

‘മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ പ്രശ്നം’ പെൺകുട്ടിയോടും പിതാവിനോടും മാപ്പ് ചോദിച്ച് കെ.എസ്.ആർ.ടി.സി എം ഡി ബിജു പ്രഭാകർ

  • 21st September 2022
  • 0 Comments

കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും മർദ്ദനമേൽക്കേണ്ടി വന്ന പെൺകുട്ടിയോടും പിതാവിനോടും മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ. കടുത്ത പ്രതിസന്ധികൾക്കിടയിലും ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് കോട്ടം ഏൽക്കുന്ന സംഭവം ഉണ്ടായത്. പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ […]

Entertainment News

ഓസ്കാർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവം;പരസ്യമായി മാപ്പുപറഞ്ഞ് വില്‍ സ്മിത്ത്; അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌കര്‍ അക്കാദമി

  • 29th March 2022
  • 0 Comments

ഓസ്കാർ വേദിയിൽ വെച്ച് അവതാരകൻ ക്രിസ്ററോകിന്റെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. കഴിഞ്ഞ ദിവസം അക്കാദമിയോടും സഹപ്രവര്‍ത്തകരോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ക്രിസ് റോക്കിനോട് നേരിട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് വില്‍ സ്മിത്ത്.തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വില്‍ […]

Kerala News

തിരുവനന്തപുരം മെഗാ തിരുവാതിര;ക്ഷമാപണം നടത്തി സ്വാഗതസംഘം കൺവീനർ അജയൻ

  • 16th January 2022
  • 0 Comments

തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തിൽ സ്വാഗതസംഘം കൺവീനർ അജയൻ ക്ഷമാപണം നടത്തി.തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലർക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നു – അജയൻ പറഞ്ഞു. . അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് ന്യായീകരിക്കുകയാണ് ചെയ്തത് . തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു . 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും എന്നാൽ തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു

error: Protected Content !!